ആവിഷ്‌കരണം
പത്രാധിപ സമിതി
ഡ്രിസില്‍ മൊട്ടാമ്പ്രം
ജൈസല്‍ കായണ്ണ
രഞ്ജിത്ത്‌ ചേര്‍പ്പ്‌
റഹ്‌ന അലി (ശിശിരം)
രക്ഷാധികാരി
ആരിഫ്‌ ഹനീഫ
(ഡാഫൊഡില്‍സ്‌ ഗ്രൂപ്‌ ‌ പ്രതിനിധി)
വെബ്‌സൈറ്റ്‌ രൂപരേഖ
അനീസ്‌ കൊടിയത്തൂര്‍
സൃഷ്ടികള്‍ അയക്കേണ്ട വിലാസം:
editor@thusharam.com
thushaaram@gmail.com
Daffodils in desert

മറ്റു വായനകള്‍


കാര്‍ട്ടൂണ്‍ - രഞ്ജിത്ത്‌ ചേര്‍പ്പ്‌ ‍


തുഷാരത്തിലേക്ക്‌ സ്വാഗതം

thusharam
മേടം - 1182 (ഏപ്രില്‍ - മെയ്‌ 2007) ലക്കം - 16
പത്രാധിപക്കുറിപ്പ്‌ ‍ ‍
വ്യാപാരികള്‍ ആത്മാഹുതി ചെയ്യും കാലം ‌‍
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്‌ തൊഴില്‍ രഹിതരുടെ ബാഹുല്യം. ഈ പ്രതികൂലാവസ്ഥയെ ഒരു പരിധി വരെ ഇന്ത്യക്ക്‌ മറികടക്കാന്‍ സഹായകരമായത്‌‌, സ്വയം പര്യാപ്‌തമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സ്വയം ബോധവാന്മാരായ ഇന്ത്യയിലെ ജനതയാണ്‌.
തുടര്‍ന്ന് വായിക്കുക>>
ലേഖനം - പാര്‍വ്വതി.ആര്‍ ‍‍
വിദ്യാര്‍ത്ഥിനികള്‍ അറിയേണ്ടത്‌
സമൂഹത്തില്‍ സ്‌ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പുരുഷന്‍ അതിന്‌ കാരണക്കാരനാകുന്നുവെന്നുമുള്ള പൊതുനിലപാട്‌ സ്വീകരിക്കുമ്പോള്‍ തന്നെ, സ്‌ത്രീകള്‍ക്കിടയിലുള്ള വിഭിന്നതാ ഭാവത്തെക്കുറിച്ച്‌ നാം ഓര്‍ക്കേണ്ടതുണ്ട്‌..
തുടര്‍ന്ന് വായിക്കുക>>

സംഭാഷണം - ശിഹാബുദ്ധീന്‍ / ഇബ്രു / സുനില്‍ ‍ ‍
സൌന്ദര്യ സങ്കല്‍പത്തിന്റെ കാലഭേദം‌
ഭാഗം - 02‍
<< മുന്‍ലക്കത്തില്‍ നിന്നും തുടര്‍ച്ച
ഇബ്രു : കഥയില്‍ നിന്ന് മാറി, കേരളസമൂഹത്തിന്റെ ഇടതുപക്ഷ വിചാരത്തെ എങ്ങനെ നോക്കി കാണുന്നു ?

ശിഹാ: യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമെന്ന പക്ഷമില്ല കേരളത്തില്‍ണമ്മുടെ സ്വപ്‌നങ്ങളില്‍ ഇന്നുമത്‌ അഭിരമിക്കുകയാണ്‌..
തുടര്‍ന്ന് വായിക്കുക>>

വിഷു ഓര്‍മകളിലൂടെ - കരീം മാഷ് തോണിക്കടവത്ത് ‍‍
വിഷുപക്ഷി
"വിഷുപ്പക്ഷി ഏതോ കൂട്ടില്‍...!
വിഷാദാര്‍ദ്രമെന്തോ പാടി...,
നൂറു ചൈത്രാസന്ധ്യാരാഗം..!
പൂത്തു കാതില്‍, നിന്നാത്മാവില്‍....!"
'ഈ മണല്‍ക്കാടിലെ ഊഷര നിമിഷങ്ങളില്‍ മാധുര്യമുള്ള കണ് ങ്ങളിലൂടെ..
തുടര്‍ന്ന് വായിക്കുക>>

വിഷു ഓര്‍മകളിലൂടെ - രഞ്ജിത്‌ ചേര്‍പ്പ്‌ ‍‍‍‍
ഓര്‍മ്മയിലെ ഒരു വിഷുക്കാലം
ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായി ഇന്നും ആ ദിവസം എന്റെ ഓര്‍മ്മയിലുണ്ട്‌. 7 - 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. അന്ന് ഞാന്‍ എഞ്ചിനീയറിംഗിന്‌ പ ിക്കുന്ന കാലം . എല്ലാ വര്‍ഷത്തേയും പോലെ വിഷു വന്നെത്തി. വിഷുവിന്‌ ഒരാഴ്‌ച മുന്‍പേ തന്നെ ജംഗ്ഷനിലെ കൊച്ചു പീടികകളിലെല്ലാം പല തരത്തിലുള്ള പടക്കങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.കൂട്ടുകാരൊക്കെ മാര്‍ക്കറ്റില്‍ വന്ന പുതിയ തരം വെടിക്കോപ്പുകളെപറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ പതിയെ പിന്‍വലിയും...
തുടര്‍ന്ന് വായിക്കുക>>
ചിത്രാലയം - എസ്‌.കെ.ചെറുവത്ത്‌ ‍
ചില വിഷു സിനിമകളെക്കുറിച്ച്‌ ഒരു മുന്‍ധാരണ
ബിഗ്‌ ബി - ഇതിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ ഹോളിവുഡ്‌ ചിത്രമായ 'ഫോര്‍ ബ്രദേഴ്‌സിന്റെ' പകര്‍പ്പുപോലെ അനുഭവപ്പെടുന്നു. നാല്‌ മക്കളെ ഒരു സ്ത്രീ ദത്തെടുക്കുന്നു. പിന്നീട്‌ നാലു സഹോരങ്ങളും നാല്‌ വഴിയായി. അതിലൊരാള്‍ ചെറുപ്പത്തിലേ നാട്‌ വിടുന്നു.

പിന്നീട്‌ നാല്‌ സഹോദരങ്ങളേയും വീണ്ടും ഒരുമിപ്പിക്കുന്നത്‌ ദത്തെടുത്ത അമ്മയുടെ മരണമാണ്‌....
തുടര്‍ന്ന് വായിക്കുക>>

വര - ഷിംന മധുസൂദനന്‍

വാര്‍ത്ത - ജൈസല്‍ കായണ്ണ ‍
സര്‍സയ്യിദ്‌ ഫെസ്‌റ്റ്‌ 2007 ആഘോഷിച്ചു.
ഏപ്രില്‍ 06 വെള്ളിയാഴ്‌ച വൈകുന്നേരം ദുബൈ മംസാറിലുള്ള ഏലിയറ്റ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ വെച്ച്‌ നടന്ന സര്‍സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ അലൂംനി, യു.എ.ഇ. ചാപ്‌റ്റര്‍ 'സ്‌കോട്ട'യുടെ നാലാം വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോട്‌ കൂടി ആഘോഷിച്ചു..
തുടര്‍ന്ന് വായിക്കുക>>
കഥ - റഷീദ്‌ ചാലില്‍ ‍‍
പുതുനാമ്പ്‌
സ്വീകരണമുറിയില്‍ അടുക്കിവെച്ച ഫര്‍ണിച്ചറുകളില്‍ നിന്ന് ഒറ്റപ്പെട്ട്‌ കിടന്ന ടീപോയി മേല്‍ പരന്ന് കിടന്ന സുതാര്യമായ ഗ്ലാസ്സിനടിയിലെ നീലിമയില്‍ മനസ്സ്‌ കറങ്ങുമ്പോഴും, വിരലുകളില്‍ എരിയുന്ന സിഗരറ്റുമായിരിക്കുന്ന മേനോനങ്കിളിന്റെ കണ്ണും കാതും പൂര്‍ണ്ണമായും എന്നിലായിരുന്നു. ..
തുടര്‍ന്ന് വായിക്കുക>>
കവിത - പ്രദീപ്‌ എം മേനോന്‍ ‍‍‍
തിമിരമല്ലോ സുഖം
ദേശങ്ങള്‍ ഭേദിച്ചു പറന്നെത്തും പതംഗമെ
ചോദിച്ചില്ല നിന്‍ പേരുപോലും.
എവിടത്തുകാരി നീ, ഏതിനമാണു നീ,
എന്നതുപോലും തിരക്കിയില്ല. .
തുടര്‍ന്ന് വായിക്കുക>>
കവിത - കുഴൂര്‍ വില്‍സണ്‍ ‍
ആലിപ്പഴം മിനിക്കുട്ടി
മനോരമ വാരികയിലാണ്‌
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്‌
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു. ..
തുടര്‍ന്ന് വായിക്കുക>>
കവിത - അബ്‌ദുള്‍ ലതീഫ്‌ വന്നേരി‍‍‍
പുലരി
മരുഭൂമിയില്‍ മാര്‍ച്ചവസാനിച്ചപ്പോള്‍
കാറ്റേറ്റു പുളയുന്ന മണല്‍തിട്ടകളില്‍
മഞ്ഞ്‌ പുതച്ചുറങ്ങാന്‍ കൊതിച്ച
പുല്‍നാമ്പുകള്‍ക്ക്‌ പുലരിയോട്‌ പരിഭവം‌.
തുടര്‍ന്ന് വായിക്കുക>>
കവിത - ഫസല്‍ ‍‍
കടവുകാരനോട്‌
മരിക്കുന്ന ഈ പുഴയുടെ
ഇരു കരകളിലേക്കും
മാറി മാറി തോണിയൂന്നുന്ന
കാറ്റ്‌ പിടിച്ച പാമരം പോലെ ..
തുടര്‍ന്ന് വായിക്കുക>>
ക്യാമറക്കണ്ണിലൂടെ - ധര്‍മജന്‍ പട്ടേരി